Author: Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

ഇന്ത്യ തേടുന്ന ലഷ്കർ-ഇ-തയ്ബ ബന്ധമുള്ള മുതിർന്ന ഭീകരൻ ഒരു വീഡിയോയിൽ തുറന്നുപറയുന്നു, കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ലഷ്കറുമായി ബന്ധപ്പെട്ട മുപ്പതിലധികം ഭീകരർ കൊല്ലപ്പെട്ടവെന്ന്. പെഷാവർ, കറാച്ചി, റാവൽപിണ്ടി, റാവലക്കോട്ട്, മുസാഫറാബാദ്.. പാകിസ്ഥാന്റെ ഈ സ്വന്തം ഭൂമിയിലാണ്, സൈന്യത്തിന്റെയും ഐഎസ്ഐയുടെയും കണ്ണിനു കീഴിൽ സുരക്ഷിതരാണെന്ന് കരുതിയവർ വെടിയേറ്റ് പിടഞ്ഞത്. ഇന്ത്യ തിരയുന്ന ഭീകരർ ചത്തുവീണത് അതിർത്തി പ്രദേശങ്ങളിലല്ല, പാകിസ്ഥാന്റെ ഹൃദയ നഗരങ്ങളിലാണ്. അവരെ കൊന്നത് ആരാണ്? ഹനീഫിന്റെ ആരോപണം ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസികൾ നടപ്പാക്കിയ ‘Unknown Gunman Model’ എന്നാണ്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വീഡിയോയിലെ വ്യക്തിയെ തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒരു കാര്യം തുടക്കത്തിലേ വ്യക്തമാക്കണം: ഇന്ത്യ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ട് “ഇന്ത്യൻ ഇന്റലിജൻസ് ചാരന്മാർ മുപ്പത് ഭീകരരെ കൊന്നു” എന്ന് പറയാനാകുമോ എന്ന് അറിയില്ല, പക്ഷെ പോയിന്റ്ബ്ലാങ്കിൽ വെടിയേറ്റ് വീണതെല്ലാം ഇന്ത്യ തിരഞ്ഞ ഭീകരർ ആയിരുന്നു. പാകിസ്ഥാനിലെ…

Read More

പാർശ്വവൽക്കരിച്ച വ്യവസ്ഥിതിക്ക് മുന്നിൽ, പട്ടിണിയെ ആയുധമാക്കി, തോൽപ്പിക്കാൻ നോക്കിയവർക്ക് മുന്നിൽ, സ്വന്തം അധ്വാനശേഷി കൊണ്ട് മാന്യമായി ജീവിച്ചുകാണിക്കുമെന്ന ആ തൊഴിലാളികളുടെ ഉറച്ച പ്രതിജ്ഞയായിരുന്നു ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. ആരംഭകാലത്ത് വലിയ വർക്കുകളൊന്നു അവർക്ക് ലഭിച്ചിരുന്നില്ല. 1924-ലെ പ്രളയത്തിൽ തകർന്നുപോയ കൃഷിബണ്ടുകൾ പുനർനിർമ്മിച്ചും, ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ ഇടവഴികളും കൽപ്പാതകളും പണിതുമായിരുന്നു തുടക്കം. എസ്റ്റാബ്ലിഷ്ഡ് കോൺട്രാക്ടർമാരുടെ കുത്തകയും അപവാദ പ്രചാരണങ്ങളും മറികടന്ന് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടിയെടുത്തത് ഊരാളുങ്കലിന്റെ കൃത്യനിഷ്ഠയുടേയും ഗുണനിലവാരത്തിന്റേയും അംഗീകാരമായി. പണത്തിന് ക്ഷാമം വന്നപ്പോൾ സൊസൈറ്റിയെ താങ്ങിനിർത്തിയത് അംഗങ്ങളുടെ ത്യാഗമായിരുന്നു. ടെൻഡറുകൾ സമർപ്പിക്കാൻ തുകയില്ലാതെ വന്നപ്പോൾ, തൊഴിലാളികൾ തങ്ങളുടെ കൈയ്യിലുള്ള 25 പൈസയും 50 പൈസയും മുതൽ ആധാരങ്ങൾ വരെ പണയം വെച്ച് സംഘത്തിന് മൂലധനം ഒരുക്കി. കരാറ് കഴിഞ്ഞാൽ കൃത്യമായ ലാഭവിഹിതവും പലിശയും നൽകി അവരത് തിരിച്ചെടുത്തു. “വാഗ്ദാനം നൽകിയാൽ അത് ജീവൻ കൊടുത്തും പാലിക്കണം” എന്ന ഊരാളുങ്കലിന്റെ തത്വം അന്നേ എഴുതിവെച്ചതാണ്. കേട്ടിട്ടുണ്ടാകും,…

Read More

ഇരുപതാം നൂറ്റാണ്ടിൽ ക്രൂഡ് ഓയിൽ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക സമവാക്യങ്ങളെ നിയന്ത്രിച്ചതുപോലെ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകത്തെ നിയന്ത്രിക്കുന്നത് സെമികണ്ടക്റ്ററുകളാണ്. നമ്മുടെ പോക്കറ്റിലെ സ്മാർട്ട്ഫോൺ, ഇലക്ട്രിക് വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ബാങ്കിംഗ് സെർവറുകൾ എന്നിവ മുതൽ അതിർത്തി കാക്കുന്ന റഡാറുകളും ബ്രഹ്മോസ് മിസൈലുകളും വരെ പ്രവർത്തിക്കുന്നത് സിലിക്കൺ ചിപ്പുകളുടെ കരുത്തിലാണ്. തായ്‌വാനെയും ചൈനയെയും ദക്ഷിണ കൊറിയയെയും പോലുള്ള രാജ്യങ്ങളുടെ കുത്തകയായ സെമികണ്ടക്റ്റർ മേഖലയിൽ, ആധിപത്യം സ്ഥാപിക്കാനായി ഇന്ത്യ ആവിഷ്കരിച്ച റെവല്യൂഷനറി പദ്ധതിയാണ് ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0. ആദ്യഘട്ടമായ ഇന്ത്യ സെമികണ്ടക്ടർ മിഷൻ 1.0 വഴി ഗുജറാത്തിലും ഒഡീഷയിലും വൻകിട ചിപ്പ് നിർമ്മാണ പ്ലാന്റുകൾക്കും അസംബ്ലി യൂണിറ്റുകൾക്കും അടിത്തറയിട്ടു. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനികളായ ക്വാൽകോം (Qualcomm), ഇന്റൽ (Intel), എൻവിഡിയ (Nvidia), എഎംഡി (AMD), ആപ്പിൾ (Apple) എന്നിവയുടെയെല്ലാം വലിയ ഡിസൈൻ കേന്ദ്രങ്ങൾ ബെംഗളൂരു, ഹൈദരാബാദ്, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ്.ലോകത്തെ ആകെ ചിപ്പ് ഡിസൈനർമാരിൽ 20% ആളുകളും ഇന്ത്യക്കാരാണ്. എന്നാൽ…

Read More

Mission Prarambh എന്ന് നാമകരണം ചെയ്ത് , ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി കുതിച്ചുയർന്ന ‘വിക്രം-എസ്’ എന്ന റോക്കറ്റ് ലോകത്തോട് പറഞ്ഞത്, കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ലോക സാറ്റലൈറ്റ് വിക്ഷേപണ വിപണിയിൽ ദാ, ഇന്ത്യ കസേരവലിച്ചിട്ട് ഇരിക്കുകയാണെന്ന്! വിഹായസ്സോളം വലിയ വിപണിയിൽ വിജയക്കൊടി നാട്ടാൻ നമ്മളുണ്ടെന്ന്! ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ, അതായത് ഒരു ഹൈപർസോണിക് ക്രൂയിസ് മിസൈലിന്റെ അതേ അതിവേഗതയിൽ ബഹിരാകാശത്തിന്റെ അതിരുകൾ തൊട്ട് കുതിച്ചുയർന്ന വിക്രം-എസ്, ഇന്ത്യയിലെ ആയിരക്കണക്കിന് ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കും യുവ എൻജിനീയർമാർക്കുമുള്ള ഒരു സന്ദേശമായിരുന്നു: “ഇന്ത്യൻ മണ്ണിൽ നിന്ന്, ഇന്ത്യൻ സാങ്കേതികവിദ്യയിൽ, ലോകത്തിന് വേണ്ടി ആകാശവും കടന്ന് നമുക്ക് കുതിക്കാം, എന്ന സന്ദേശം. സ്പേസ് ടെക്നോളജിയിൽ പാശ്ചാത്യ രാജ്യങ്ങളുടെ കുത്തക അവസാനിപ്പിച്ച്, ഇന്ത്യയെ ഒരു ‘ഗ്ലോബൽ സ്‌പേസ് ഹബ്ബ്’ ആക്കി മാറ്റുന്നതിൽ സ്കൈറൂട്ടിന്റെ വിക്ഷേപണം എന്നെന്നും സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടും. എന്തന്നാൽ Indian Space Economy-യെ ലോകത്തെ മുൻനിരക്കാരാക്കി മാറ്റാൻ പോകുന്ന ഏറ്റവും…

Read More

എല്ലാക്കാലത്തും, സ്വാത്ന്യാനന്തരം മുതൽ നമ്മുടെ ഫൈറ്റർ പൈലറ്റുമാരും, വ്യോമസേനയിലെ എഞ്ചിനീയർമാരും, എയർഫോഴ്സ് ഉദ്യോഗസ്ഥരും എല്ലാം ലോകത്തെ മികച്ച പ്രൊഫഷണലുകൾ തന്നെയാണ്. അതുകൊണ്ടാണ്, ആയുധങ്ങളുടെ പരിമിതിയുണ്ടായിരുന്ന കാലത്തും, ടെക്നോളജിയുടെ കുറവുണ്ടായ കാലത്തും അതിനെ മറികടക്കുന്ന വൈദഗ്ധ്യം ഇന്ത്യൻ എയർഫോഴ്സ് കാഴ്ചവെച്ചത്. ആ കാലത്ത് നിന്ന് ടെക് എനേബിൾഡായ, ഏത് പരീക്ഷണത്തിനും സപ്പോർട്ട് കിട്ടുന്ന കാലത്ത് ഡിജിറ്റൈസ് കമാന്റ് നെറ്റ് വർക്കിലേക്കും അഡ്വാൻസ്ഡ് 4.5-ജനറേഷൻ ഫൈറ്റർ ജെറ്റുകളിലേക്കും പരിവർത്തനെ ചെയ്യപ്പെട്ടു. അങ്ങനെ നവീകരിക്കപ്പെട്ട് ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ Network Centric Warfare-നെക്കുറിച്ച് കേട്ടിട്ടില്ലേ. Airborne Warning and Control System അഥവാ AWACS- ആകാശത്ത് ഇമചിമ്മാതെ പറന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ശത്രുവിനെ കണ്ടെത്തുന്നു. Ground Radar ശത്രുവിന്റെ നീക്കളെക്കുറിച്ച് മറ്റൊരു വിവരവും നൽകുന്നു. Satellite അവിടുത്തെ ടെറെയിൻ ഉൾപ്പെടെ വ്യത്യസ്തമായ മറ്റൊരു വിവരം കൈമാറുന്നു.. ഇതെല്ലാം അളന്ന്, Electronic Intelligence ആ ശത്രുവിന് നേരെ ഉപയോഗിക്കേണ്ട മിസൈൽ തെരഞ്ഞെടുക്കുന്നു.. ഈ ഇൻഫർമേഷനുകൾ, ആകാശത്തേക്ക്…

Read More

2014-ൽ നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനം ഭൂട്ടാനിലേക്കായിരുന്നു. അത് ഒരു സന്ദേശമായിരുന്നു- ഇന്ത്യയുടെ വികസനം‌, അതിർത്തിയിൽ തുടങ്ങുന്നുവെന്ന്! പിന്നീട് നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്.. ഇന്ത്യ സമുദ്രത്തെയും അയൽരാജ്യങ്ങളെയും വീണ്ടും നമ്മുടെ വിദേശകാര്യ നയത്തിന്റെ ഭാഗമാക്കി. ബംഗ്ലാദേശുമായുള്ള ബന്ധം നോക്കൂ. ലാൻഡ് ബൗണ്ടറി കരാർ, കണക്റ്റിവിറ്റി, വൈദ്യുതി, റെയിൽ, റോഡ്, ജലപാത.. വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് പുതിയ വാതിലുകൾ തുറന്നു. ഗൾഫിലേക്ക് നോക്കൂ. UAE, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്.. ഒരു കാലത്ത് എണ്ണയും പ്രവാസികളും മാത്രം ആയിരുന്ന ബന്ധം ഇന്ന് investment, fintech, food security, logistics, space, defence, AI, ports, renewable energy എന്നിവയിലേക്ക് മാറി. ഗൾഫിന് വിശ്വസിക്കാവുന്ന പങ്കാളിയായി. ഇന്ത്യയുടെ ഡിജിറ്റൽ ടെകും, ആയുധവും, പുതിയ എനർജി സാധ്യതകളും അവരെ വാങ്ങാൻ പ്രേരിപ്പിച്ചു, ഒപ്പം ട്രേഡ് ഡീലുകളും. ഇന്ത്യ-UAE, Comprehensive Economic Partnership Agreement അതിന്റെ വലിയ ഉദാഹരണമാണ്. CEPA-യ്ക്ക് ശേഷം ഇന്ത്യയുടെ UAEയിലേക്കുള്ള…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി MSC-യുടെ ടെർമിനൽ വിഭാഗമായ ‘ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി’ ഒപ്പുവെച്ച 13,000 കോടി രൂപയുടെ ഓഹരി കൈമാറ്റക്കരാർ കേരളത്തിൽ വലിയ രാഷ്ട്രീയ-ഭരണപരമായ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ പുറത്തുവരുന്ന വാർത്തകൾ പലതും ഉപരിപ്ലവമായ രാഷ്ട്രീയ തർക്കങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോർപ്പറേറ്റ് കമ്പനി സെബിക്ക് അപേക്ഷ നൽകുന്നു, സംസ്ഥാന സർക്കാരാകട്ടെ, ഇടപാട് തങ്ങളെ മുൻകൂട്ടി അറിയിച്ചില്ലെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുന്നു, ഓഹരി കൈമാറ്റം, പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, ഇതിന്റെ ഭരണപരവും നിയമപരവുമായ വശങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നാൽ മറ്റൊരു യാഥാർത്ഥ്യം കാണാൻ കഴിയും. ഈ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ, 2015 ഓഗസ്റ്റ് 17-ന് അന്നത്തെ കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒപ്പുവെച്ച ‘മോഡൽ കൺസെഷൻ എഗ്രിമെന്റ്’ (Model Concession Agreement) എന്ന കൃത്യമായ നിയമസംവിധാനമാണ്…

Read More

യുക്രെയ്ൻ യുദ്ധമാണ് ഈ കഥയിലെ വില്ലനും വഴിത്തിരിവും. റഷ്യയിൽ എണ്ണ ഖനനം ചെയ്യാൻ ധാരാളം കിണറുകളുണ്ടെങ്കിലും, ആ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കുന്ന ‘റിഫൈനറികൾ’ സ്ഥിതി ചെയ്യുന്നത് യുക്രെയ്ൻ അതിർത്തിയോട് ചേർന്നാണ്. യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയുടെ ഭീമൻ റിഫൈനറികൾ തകർന്നു തരിപ്പണമാപ്പോൾ ഇന്ത്യ മുന്നോട്ടുവന്ന് വൻ വിലക്കിഴിവിൽ കോടിക്കണക്കിന് ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി! ഈ ദിവസങ്ങളിൽ എത്തുന്നത് പ്രതിദിനം 26 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ്. ഈ റഷ്യൻ എണ്ണ ഇന്ത്യയിലെ റിഫൈനറികളിൽ എത്തിച്ച് പ്രീമിയം ക്വാളിറ്റി പെട്രോളും ഡീസലുമായി മാറ്റി, തിരികെ റഷ്യയിലെ പെട്രോൾ പമ്പുകളിലേക്ക് തന്നെ വിൽക്കുന്നു! ചരിത്രത്തിലാദ്യമായി റഷ്യ എന്ന എണ്ണ ഉൽപ്പാദക രാജ്യം ഇന്ത്യയി‍ൽ നിന്ന് റിഫൈൻഡ് എണ്ണ ഇംപോർട്ട് ചെയ്തു! അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകൾ പ്രകാരം, ഭൂമിയിലെ എല്ലാ വൻ ശക്തികളെയെല്ലാം പിന്നിലാക്കിക്കൊണ്ട്, സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ നമ്മൾ ലോകത്ത്…

Read More

2018-ൽ നടപ്പിലാക്കിയ ‘നാഷണൽ പോളിസി ഓൺ ബയോഫ്യുവൽസ്’ ആണ് വാസ്തവത്തിൽ ഇന്ത്യയുടെ എഥനോൾ ബ്ലൻഡിംഗ് പ്രൊജക്റ്റിനെ വലിയൊരു മാറ്റത്തിലേക്ക് നയിച്ചത്. അതുവരെ കരിമ്പിന്റെ Molasses നിന്ന് മാത്രമായിരുന്നു എഥനോൾ പ്രൊഡ്യുസ് ചെയ്തിരുന്നത്. എന്നാൽ കേടുവന്ന ഭക്ഷ്യധാന്യങ്ങൾ, മിച്ചം വരുന്ന അരി, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയെക്കൂടി എഥനോൾ ഉത്പാദനത്തിലേക്ക് കൊണ്ടുവന്നത് വിപ്ലവമായിരുന്നു. കൂടുതൽ വെള്ളം ആവശ്യമുള്ള കരിമ്പിൻമേലുള്ള അമിത ആശ്രയം കുറയ്ക്കാൻ ഈ മാറ്റം സഹായിച്ചു. ഇതോടെ ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ധാന്യ ഉത്പാദക മേഖലകളെക്കൂടി ബയോഫ്യുവൽ ശൃംഖലയുടെ ഭാഗമാക്കാൻ നമുക്ക് കഴിഞ്ഞു. കാർബൺ എമിഷൻ കുറയ്ക്കുക എന്ന പാരിസ്ഥിതികമായ ലക്ഷ്യത്തോടെ ആരംഭിച്ച എഥനോൾ ബ്ലൻഡഡ് പ്രോഗ്രാം, ഇന്ന് രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ വലിയൊരു നിശബ്ദ വിപ്ലവമായി മാറിയിരിക്കുന്നു. ഇത് പറയുന്നത് നമ്മളല്ല, വിദേശ ശക്തികളാണ്!. ഈ എഥനോൾ പ്രോഗ്രാമിലൂടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാനുമായി എന്ന് മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ പദ്ധതി…

Read More

കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, കൊച്ചി-വിഴിഞ്ഞം തുറമുഖങ്ങൾ, അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ, 17 മൈനർ തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് “മിഷൻ സമുദ്ര” പദ്ധതിയിലൂടെ കേരളത്തെ ഒരു ‘പോർട്ട് സിറ്റി’യായി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറയുന്നു. ഇതിനായി 400 കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. എന്താണ് അവസരങ്ങൾ? വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് സമീപം മാനുഫാക്ചറിങ് സോണുകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈ പോർട്ടുകൾ എന്നിവ സ്ഥാപിക്കാൻ സംരംഭകർക്ക് അവസരം തുറക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തെ ഇന്ത്യയിലെ പ്രധാന ഗ്രീൻ ബങ്കറിങ് അതായത്, പരിസ്ഥിതി സൗഹൃദ ഇന്ധന വിതരണ കേന്ദ്രമാക്കും എന്ന പ്രഖ്യാപനത്തിലൂടെ ഇക്കോ ഫ്യുവൽ ബിസിനസുകൾക്ക് വലിയ സാധ്യത തുറക്കുന്നു. എന്താണ് എക്കോ ഫ്യൂവൽ ബിസിനസ്സ്? പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ജൈവ-സൗഹൃദ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണിത്. പെട്രോൾ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ബയോഡീസൽ, ബയോഇത്തനോൾ, ഗ്രീൻ ഹൈഡ്രജൻ, ബയോഗ്യാസ് , സസ്റ്റൈനബിൾ…

Read More