Author: Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

രാജ്യത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 114 റഫേയ്ൽ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത് ഉൾപ്പെടെ നിർണ്ണായകമായ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകിയിരിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട്. മൂന്നേകാൽ ലക്ഷം കോടിയുടെ ‍ഡീൽ. ലക്ഷ്യമിടുന്നത് 18 റഫേയ്ൽ ജെറ്റുകൾ ഉടൻ ആകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ഫ്ലൈ എവേ കണ്ടീഷനിൽ ദസോ ഏവിയേഷൻ നൽകും. ബാക്കി തൊണ്ണൂറോളം ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി government-to-government എഗ്രിമെന്റാണ് കേന്ദ്രം ഈ ആയുധ ഇടപാടിലും പിന്തുടരുന്നത്. വേഗത്തിലും സുതാര്യമായും കരാർ യാഥാർത്ഥ്യമാക്കാൻ government-to-government എഗ്രിമെന്റുകൾക്ക് കഴിയും. ടെക്നോളജി ട്രാൻസ്ഫർ, മെയ്ക്ക് ഇൻ ഇൻഡ്യ-യുടെ ഭാഗമായി ആഭ്യന്തര നിർമ്മാണം തുടങ്ങിയ നേരിട്ട് പറഞ്ഞ് ഉറപ്പിക്കാനാകുന്നത് government-to-government ‍ഡീലുകാരണമാണ്. ഇന്ത്യയിൽ റഫേയ്ൽ നിർമ്മിക്കുമ്പോൾ അതിന്റെ 60% കംപോണന്റുകളും ഇൻഡ്യൻ ആയിരിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെ 2035ഓടെ 114 റഫേയ്ൽ ഇന്ത്യൻ ആകാശത്തിന്റെ അധിപതിയാകും. അടുത്ത 10 വർഷം കൊണ്ട് മാത്രമേ ഡെലിവറി…

Read More

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25% പിഴ നികുതി പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇന്ത്യൻ ടെക്സ്റ്റൽസ്, അപ്പാരൽ, സീഫുഡ്. ജ്വല്ലറി തുടങ്ങിവയ്ക്ക് ചുമത്തിയിരുന്ന 50% നികുതി 18% ആയി കുറഞ്ഞു. ഇന്ററിം ഫ്രെയിംവർക്ക് എഗ്രിമെന്റിലൂടെയാണ് നികുതി കുറയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായത്. അമേരിക്കയുടെ എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു, റഷ്യൻ ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്നും പകരം അമേരിക്കൻ എനർജി വാങ്ങാൻ ധാരണയായെന്നും. കേന്ദ്രസർക്കാർ, രാജ്യത്തെ റിഫൈനറികളോട് ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല – റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ. പക്ഷെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ പർച്ചേസ് ചെയ്യുന്നത് ഗണ്യമായി കുറച്ചിട്ടുണ്ട്. 2025-ൽ 20 ലക്ഷം ബാരൽ പ്രതിദിനം വാങ്ങിയിരുന്നത്, ഇപ്പോൾ 10 ലക്ഷം ബാരലായിരിക്കുന്നു. റഷ്യൻ എണ്ണ ഭീമമായി വാങ്ങിക്കാൻ 2022-ൽ ഇന്ത്യ തീരുമാനിച്ചപ്പോൾ എതിർപ്പുമായി വന്ന അമേരിക്കയോട് ഇന്ത്യ അന്ന് പറഞ്ഞത്, ഊർജ്ജത്തിന്റെ കാര്യത്തിൽ, രാജ്യതാൽപ്പര്യം മാത്രമേ നോക്കുകയുള്ളൂ എന്ന്. ഇപ്പോൾ…

Read More

എന്താണ് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ഫ്രീ ട്രേഡ് എഗ്രിമെന്റിലെ ആരും പറയാത്ത, അധികം കേൾക്കാത്ത ഇന്ത്യയുടെ നേട്ടം എന്ന് പറയാം. യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവെച്ചത്, ഒരു ട്രേഡ് എഗ്രിമെൻിനേക്കാൾ ഒരു ജിയോ പൊളിറ്റിക്കൽ എ‍ഞ്ചിനീയറിംഗ് പ്രൊജക്റ്റാണ്. കാരണം ഈ ഒരു കരാറോടെ ഇന്ത്യൻ കയറ്റുമതി മേഖലയിൽ വരാൻ പോകുന്ന ക്വാളിറ്റി സ്റ്റാൻഡേഡ്സും സ്ട്രാറ്റജിക് പൊസിഷനിംഗും ഉറപ്പാക്കുന്നത്, അടുത്ത 20 വർഷം ആഗോള വാണിജ്യ മേഖലയെ ആരാണ് നിയന്ത്രിക്കാൻ പോകുന്നത് എന്ന പച്ചയായ യാഥാർത്ഥ്യമാണ്. യൂറോപ്യൻ യൂണിയൻ ഇപ്പോൾത്തന്നെ നമ്മുടെ ഏറ്റവും വലിയ ഗുഡ്സ് ട്രേഡിംഗ് പാർട്ണറാണ്. 120 ബില്യൺ പൗണ്ടിന്റെ, അതായത് 15 ലക്ഷം കോടിയുടെ മാർക്കറ്റാണ് അത്. എട്ട് ലക്ഷം കോടിക്ക് മേൽ സർവ്വീസ് മാർക്കറ്റുമാണ് ഇന്ത്യയ്ക്ക് EU. ഇതാണ് ക്യാച്ച്. ഇപ്പോൾത്തന്നെ ഡുഡ്സിലും സർവ്വീസിലുമായി 25 ലക്ഷം കോടിയുടെ സാധ്യത തുറന്നിടുന്ന മാർക്കറ്റ്, ഏതാണ്ട് സീറോ ഡ്യൂട്ടിയിൽ ഫ്രീ ട്രേഡ് എഗ്രിമെന്റിലേക്ക് കൂടി കടക്കുക എന്നുവെച്ചാൽ അത്…

Read More

അദാനി പറയുന്നു- മുന്ദ്ര പോർട്ട് ബിൽഡ് ചെയ്യാനുള്ള ബിഡ്ഡിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ പലരും കരുതി തനിക്ക് വട്ടാണെന്ന്. ആളുകൾ കളിയാക്കിയതും വിലക്കിയതും തനിക്ക് ജീവിതത്തിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റുകൾ പോയിട്ട് ഒരു കല്ലുപോലും ഇട്ട പരിചയമില്ലാത്തതിനാലല്ല, തെരഞ്ഞെടുത്തത് മുന്ദ്ര ആയതുകൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചതുപ്പ് നിലമായ മുന്ദ്ര തെരഞ്ഞെടുത്തത് കൊണ്ട്! ആ പ്രൊജക്റ്റിനായി ഫണ്ട് ചോദിച്ചപ്പോൾ ബാങ്കുകൾ ചിരിച്ചു. വെള്ളത്തിന് അടിയിൽ കിടക്കുന്ന ഒരു ചതുപ്പിന് ഞങ്ങൾ പൈസ മുടക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഗൗതം അദാനി പറയുന്നു, ബാങ്കുകൾ പറഞ്ഞത് ശരിയായിരുന്നു, മുന്ദ്രയിലേക്ക് ഒരു റോഡ് പോലുമില്ല, അവിടേക്ക് എത്തിപ്പെടാൻ ആകില്ല, ചതുപ്പിലേക്ക് എങ്ങനെ എത്താൻ? അവിടെ എത്തിയാലെല്ലേ കൺസ്ട്രക്ഷന്റെ കാര്യം ആലോചിക്കാനെങ്കിലും പറ്റൂ? അവിടെ തനിക്ക് വലിയ പാഠം പഠിക്കാനായി എന്ന് അദാനി പറയും- conviction over caution! ധാരണകളേയും മുന്നറിയിപ്പുകളേയും മറികടക്കാൻ കഴിയുന്ന അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ ബലം! അവിടെ അദാനി പറയുന്ന ഒരു കാര്യമുണ്ട്- ഞാൻ…

Read More

എന്താണ് ഐഎംഎഫ് പറഞ്ഞ സി ഗ്രേ‍ഡ്? കളക്റ്റ് ചെയ്യുന്ന ഡാറ്റയുടെ ക്വാളിറ്റി, കണക്കുകൂട്ടുന്ന മെത്തഡോളജി, ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്ന 2011-12 എന്ന ബേസ് ഇയറ്.. ഇവയൊക്കെ  കണക്കിലെ ആക്യുറസിയെ ബാധിക്കുമോ എന്ന് IMF-ന് സംശയം. വളർച്ചയിലോ, GDP-യിലോ അല്ല സംശയം, ഉപയോഗിക്കുന്ന മെത്തഡോളജിയിലാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ചൈനയ്ക്കും ഇക്കാര്യത്തിൽ ഐഎംഎഫ്, സി ഗ്രേഡ് ആണ് കൊടുത്തത്.   ഇനി ബേസ് ഇയർ 2011-12 ആയി എടുത്തതാണല്ലോ സി ഗ്രേഡ് എന്ന് പറയാൻ കാരണം. ബേസ് ഇയർ 2011-12 ആകുമ്പോ വരാവുന്ന പ്രശ്നം എന്താണ്? പ്രൊഡക്ഷൻ, എക്സ്പെൻഡിച്ചർ ഡാറ്റയിൽ വ്യത്യാസം വരാം, എവിടെ? ഇൻഫോർമൽ സെക്ടറിൽ. ഇന്ത്യ wholesale price indices (WPI) ഉപയോഗിക്കുന്നു, പക്ഷെ producer price indices (PPI) ഉപയോഗിക്കണം എന്നാണ് IMF പറയുന്നത്. ഒപ്പം എന്ത് പറയുന്നു, ഇന്ത്യയുടെ വളർച്ച ലോകത്തെ ഏറ്റവും വേഗത്തിലുള്ളതാണെന്നതിൽ തർക്കമില്ല എന്ന്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഇന്ത്യ അസാധാരമായ കയ്യടക്കം കാണിക്കുന്നതായും…

Read More

കേവലം പത്ത്-പന്ത്രണ്ട് വർഷം മുമ്പ്! കാരണം ഇന്ത്യ ഒരിക്കലും ഉയരാത്ത, വളരാത്ത, അടിമ മനോഭാവത്തിൽ അകമേ കരിഞ്ഞും, ആഭ്യന്തര സംഘർഷങ്ങളിൽ നട്ടം തിരിഞ്ഞും, അതിർത്തിയിലെ ഒളിയുദ്ധങ്ങളിൽ വീർപ്പുമുട്ടിയും സ്വയം തകർന്നുപോകാവുന്ന ഒരു രാജ്യം. അതിനുമപ്പുറം ഒന്നും കേവലം ഈ മണ്ണിൽ നിന്ന് അവർക്ക് പ്രതീക്ഷിക്കാനായില്ല, അഥവാ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം! ഘടനാപരമായ പരിഷ്ക്കാരങ്ങളോടെ, ശക്തമായ ആഭ്യന്തര വളർച്ചയോടെ, ബുദ്ധിപരമായ സാമ്പത്തിക ആസൂത്രണത്തോടെ, ലോകത്തെ നിയന്ത്രിക്കാൻ തക്കവണ്ണമുള്ള നേതൃശേഷിയോടെ- ഇന്ത്യ നാലാം ലോക സാമ്പത്തിക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് സ്വപ്നം കാണാൻ പോലും കെൽപ്പില്ലെന്ന് സായിപ്പ് ഒരു ദശാബ്ദം മുമ്പ് വിധിച്ച ആ മൂന്നാം ലോക സാമ്പത്തിക കിരീടമില്ലെ, അത് രണ്ട് വർഷത്തിനകം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് അതേ ആൾക്കാർ ഇന്ന് പ്രശംസിക്കുന്നു. എന്താണ് മാജിക്? എന്താണ് കാരണം? നേഷൻ ഫസ്റ്റ് എന്ന മനോഭാവം! അത്രതന്നെ! പലകണക്കുകളും നമ്മുടെ നേട്ടത്തിന്റെ സാക്ഷ്യമായി പറയുന്നുണ്ടെങ്കിലും ആരും അധികം കേൾക്കാത്ത ചില അസാധാരണ മുന്നേറ്റങ്ങൾ പറയാം.…

Read More

പ്രൊജക്റ്റുകൾക്ക് തറക്കല്ലിട്ടാൽ അത് പൂർത്തീകരിച്ച് പബ്ളിക്കിന് തുറന്നുകൊടുക്കുന്നതിലെ വേഗത, ലക്ഷ്യത്തിനുമപ്പുറമുള്ള പൂർത്തീകരണം, അതിനുവേണ്ടി അലോക്കേറ്റ് ചെയ്യുന്ന ഫണ്ടിന്റെ കൃത്യമായ വിനിയോഗം.. അതാണ് കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ ഇൻഫ്രയുടെ വാച്യാർത്ഥം! ഇതിന് ഏറ്റവും വലിയതെളിവ് പറയാം. 2024-25 സാമ്പത്തിക വർഷം വർഷം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിച്ചത് 5614 കിലോമീറ്റർ ദേശീയപാതയാണ്. ഇതേകാലയളവിലെ ടാർഗറ്റ് 5150-കിലോമീറ്ററും. അതായത് ലക്ഷ്യം വെച്ചതിനേക്കാൾ 460 കിലോമീറ്റർ അധികം. അതായത് ഏതാണ്ട് കേരളത്തിന്റെ തെക്ക്-വടക്ക് ദൂരത്തിന്റെ അത്രയും ലക്ഷ്യമിട്ടതിലും അധികം പണിത റോ‍ഡിന്റെ നീളമാണ്. സർവ്വകാല റെക്കോർഡാണ് ദേശീയപാത നിർമ്മാണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചത് രണ്ടര ലക്ഷം കോടി! ഇനി ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത് 10,000 കിലോമീറ്റർ പുതിയ ദേശീയ പാതകളാണ്. റോഡുകൾ എന്നാൽ കേവലം കിലോമീറ്ററുകളിലെ കണക്കുകൾ മാത്രമല്ല. കണക്റ്റിവറ്റിയുടെ പുതിയ ജ്യോമട്രിയാണ്. എക്സ്പ്രസ് വേകളും ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധപ്പിക്കുന്ന എക്സ്റ്റൻഷൻ റോ‍ഡുകളും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പുതിയ…

Read More

കേരളത്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളെപ്പോലെ ബിസിനസ്സിൽ തിളങ്ങാൻ പറ്റുമോ? നമുക്ക് വിദ്യാഭ്യാസമുണ്ട്, ഉയർന്ന ആയുർദൈർഘ്യം ഉണ്ട്, പൊതുജനാരോഗ്യത്ത് തരക്കേടില്ലാത്ത നേട്ടമുണ്ട്, സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ ഉണ്ട്. പക്ഷെ വരുമാനത്തിനുള്ള സോഴ്സുകളേക്കാൾ ചിലവാക്കാൻ മൈൻഡ് സെറ്റുള്ള പക്കാ കൺസ്യൂമർ സൊസൈറ്റിയല്ലേ കേരളം? 38,000 ഫാക്ടറികളും ആഴത്തിലുള്ള എംഎസ്എംഇ യൂണിറ്റുകളും, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ടെക്സറ്റയിൽസ് മേഖലയിൽ വലിയ മാനുഫാക്ചറിംഗ് ബേസുമുള്ള തമിഴ്നാട്. മറുവശത്ത് പ്രൈവറ്റ് ക്യാപിറ്റലും ടെക്നോളജി സംരംഭങ്ങളുടെ വേലിയേറ്റവും സ്റ്റാർട്ടപ് ഫ്രണ്ട്ലി കൾച്ചറുമുള്ള കർണ്ണാടക. ഇതിനിടയിൽ കേരളം? തമിഴ്നാടും കർണ്ണാകടയും വളർന്ന 90-കളും 2000-ാമാണ്ടും.. അക്കാലത്ത് പ്രൈവറ്റ് ഇൻഡസ്ട്രികളെ ഭയപ്പെടുത്തിയ, കോർപ്പറേറ്റുകളെ ചൂഷകരായി മുദ്രകുത്തിയ, ലാഭം ഉണ്ടാക്കുന്നത് ക്രൈമായി കണ്ട ഒരു മനോഭാവമായിരുന്നു കേരളത്തിന്.തൊഴിലാളികൾ വളരണം, പക്ഷെ തൊഴിലുടമകൾ വളരരുത്. പ്രൊഡക്റ്റിവിറ്റിയും സംരംഭ സാധ്യതകളും സംസാരിക്കേണ്ട സമയത്ത് നമ്മൾ ഒരുപയോഗവുമില്ലാത്ത ആശയ സംവാദത്തിൽ അഭിരമിച്ചു. അതേസമയം, ഈ 90-കളിൽ സിംഗപ്പൂർ എന്തായിരുന്നു എന്ന് അറിയാമോ? ഗ്രോത്ത് ഫസ്റ്റ്, നെഗോസിയേഷൻ നെക്സ്റ്റ് എന്ന് അവർ…

Read More

ഇൻഡിഗോ-ക്ക് സംഭവിച്ച് ഓപ്പറേഷണൽ പിഴവ് ഏതൊരു സംരംഭത്തിലും സംഭവിക്കാം. അതുകൊണ്ട്, ഡിമാന്റും സപ്ലൈയും ബാക്ക് ടു ബാക്ക് അഡ്രസ് ചെയ്യേണ്ടി വരുന്ന ഓരോ സംരംഭകനും, സസൂക്ഷ്മം മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഇൻ‍ഡിഗോ-യുടെ വീഴ്ച കാണിച്ചുതരും. ഒന്ന്, ഒരു ബിസിനസ്സിൽ ദിവസവും കടുംവെട്ട് നടത്തി മുന്നോട്ട് പോവുക എന്നത് ഏറ്റവും റിസ്ക്കുള്ള പണിയാണ്. 400 വിമാനങ്ങൾ കൊണ്ട് ദിവസവും 2200-ലധികം സർവ്വീസ് നടത്തുന്ന അഭ്യാസമാണ് ഇൻഡിഗോയുടേത്. ഇതിൽ തെറ്റുണ്ടെന്ന് പറയാനാകില്ല, കാരണം വിമാനം പരമാവധി ആകാശത്ത് നിൽക്കുന്നതാണ് ഉടമയ്ക്ക് സൗകര്യം. ആകാശത്ത് നിൽക്കുന്ന വിമാനം വരുമാനവും ഗ്രൗണ്ടിലിറങ്ങുന്ന നിമിഷം മുതൽ അത് ബാധ്യതയുമാണ്. അതുകൊണ്ട് ഓരോ വിമാനത്തേയും പരമാവധി ആകാശത്ത് എൻഗേജ്ഡ് ആക്കാൻ തക്കവിധമാണ് സർവ്വീസുകൾ ബാക് ടു ബാക്ക് ഇൻഡിഗോ ഷെഡ്യൂള് ചെയ്തിരിക്കുന്നത്. 791 വനിതാ പൈലറ്റുമാരുൾപ്പെടെ 5040-ഓളം പൈലറ്റുമാരാണ് ഇൻഡിഗോയ്ക്ക് ഉള്ളത്. പക്ഷെ മാൻപവർപ്ലാനിംഗിൽ മിസ് കാൽക്കുലേഷൻ പറ്റി. നൈറ്റ് ഷെഡ്യൂളുകൾ കുറച്ച്, പൈലറ്റുമാർക്ക് റെസ്റ്റ് ടൈം നൽകാൻ നിർബന്ധിതമായപ്പോൾ…

Read More

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ അതിശയകരമായ ജിഡിപി വളർച്ചാനിരക്കിനെ കുറിച്ചായിരുന്നു അത്. അമേരിക്കൻ തീരുവയുടെ അടിയേറ്റ് ഇന്ത്യയുടെ വളർച്ച കൂപ്പുകുത്തും എന്ന് കരുതിയവർക്ക് മുന്നിൽ 8.2% വളർച്ചയിലേക്ക് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന സൂചിക വളർന്നു. ഇന്ത്യയുടെ ഈ വളർച്ചാ ശോഭയ്ക്ക് മുന്നിൽ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങളുടെ ജിഡിപി കരിന്തിരി പോലെയായി എന്നുമൊക്കെ കേൾക്കുന്നു. അതവിടെ നിൽക്കട്ടെ, ഈ GDP കണക്കിനൊപ്പം മറ്റൊരു റിപ്പോർട്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയോ എന്ന് ഒരു സംശയം. കേന്ദ്രത്തിന്റെ എക്കണോമിക് സർവ്വേയനുസരിച്ച്, ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും സമ്പന്നമായ ജില്ല തെലുങ്കാനയിലെ രംഗറെഡ്ഡി എന്ന ജില്ലയാണ്. രംഗറെഡ്ഡിയുടെ ആളോഹരി GDP, അഥവാ പെർക്യാപിറ്റ GDP 11.46 ലക്ഷം രൂപയാണ്. 60 ലക്ഷത്തോളം ജനസംഖ്യയാണ് അവിടെയുള്ളത്. തെലുങ്കാനയുടെ ഏക്കണോമിക് പവർഹൗസാണ് രംഗറെഡ്ഡി. കാരണം, രാജ്യത്തെ ഏറ്റവും വലിയ ടെക്പാർക്കുകൾ ഉള്ള സ്ഥലം..ഫാർമസ്യൂട്ടിക്കൽ ആന്റ് ബയോ ടെക്നോളജി ഹബ്, ലൈഫ് സയൻസ് ഇൻഡസ്ട്രിയുടെ താവളം,…

Read More