Author: News Desk
ഇലക്ട്രിക് മൊബിലിറ്റി കാലത്ത് CNG മോഡലുകളുമായി Maruti Suzuki, Tata Motors.മാരുതി സുസുക്കി രണ്ടു CNG മോഡലുകൾ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.സ്റ്റാൻഡേർഡ് മോഡലിലെ 1.2 ലിറ്റർ 4 സിലിണ്ടർ എഞ്ചിനുമായാണ് Maruti Suzuki Dzire CNG എത്തുന്നത്.മാരുതി സുസുക്കി സ്വിഫ്റ്റിനും ഒരു CNG വേരിയൻറ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു.പെട്രോൾ വേരിയന്റുകളെ അപേക്ഷിച്ച് രണ്ട് CNG വേരിയന്റുകൾക്കും 90,000 മുതൽ ഒരു ലക്ഷം രൂപ വരെ വില കൂടും.മാരുതിയുടെയും ഹ്യുണ്ടായിയുടെയും പാത പിന്തുടർന്നാണ് ടാറ്റ മോട്ടോഴ്സ് CNG അവതരിപ്പിക്കുന്നത്.ടാറ്റാ മോട്ടോഴ്സ് ആദ്യം പുറത്തിറക്കുന്ന CNG മോഡൽ എൻട്രി ലെവൽ Tata Tiago CNG ആയിരിക്കും.മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമുള്ളTiago CNG ടാറ്റ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.കോംപാക്റ്റ് സെഡാൻ Tigor CNG മോഡലും പുറത്തിറക്കാൻ ടാറ്റ ലക്ഷ്യമിടുന്നുഎഞ്ചിൻ ഔട്ട്‌പുട്ടിന്റെ കാര്യത്തിൽTigor CNG, Tiago CNG യുമായി സാമ്യമുള്ളതായിരിക്കും.വരുന്ന ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ടാകും കമ്പനികൾ CNG മോഡൽ വിപണിയിലെത്തിക്കുക.ഇന്ധന വില ഉയർന്നതിനാൽ CNG മോഡലുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറിയിരിക്കുകയാണ്.
Innova Crystaയുടെ വില ഓഗസ്റ്റ് മുതൽ വർദ്ധിപ്പിച്ച് Toyota Kirloskar Motorഓഗസ്റ്റ് 1 മുതൽ Innova Crystaയുടെ വില 2 ശതമാനം വരെ വർധിപ്പിക്കുന്നതായി Toyotaഇൻപുട്ട് ചെലവുകളിലെ ഗണ്യമായ വർദ്ധന ഭാഗികമായി നികത്തുന്നതിന് വിലവർദ്ധന അനിവാര്യംഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് വില വർദ്ധന ചുരുക്കിയതെന്ന് Toyotaവിലയേറിയ ലോഹങ്ങളായ rhodium, palladiumഎന്നിവയുടെ വില ഒരു വർഷത്തിനിടയിൽ ഗണ്യമായി ഉയർന്നുഈ കാലയളവിൽ സ്റ്റീൽ വിലയും ഉയർന്ന നിലയിലാണുളളത്മെയ് മാസം രാജ്യത്ത് Innova Crysta, 707 യൂണിറ്റാണ് വിറ്റത്;2020ൽ ഇത് 1,639 യൂണിറ്റായിരുന്നുമാരുതിയും ടാറ്റാ മോട്ടോഴ്സും ഹോണ്ടയും സമാനമായി വാഹനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നുടാറ്റാ മോട്ടോഴ്സ് മുഴുവൻ ശ്രേണിയിലുള്ള പാസഞ്ചർ വാഹനങ്ങളുടെയും വില വർദ്ധിപ്പിച്ചുSwift, CNG വേരിയന്റുകളുടെ വിലയാണ് 15,000 രൂപ വരെ മാരുതി സുസുക്കി വർദ്ധിപ്പിച്ചിരിക്കുന്നത്ഹോണ്ട ഓഗസ്റ്റ് മുതൽ ഇന്ത്യയിലെ മുഴുവൻ മോഡൽ ശ്രേണിയുടെയും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
The South Korean auto major Hyundai started its new corporate office in Gurugram It has invested Rs 2000 cr towards the same The millennium city is the turf of Hyundai’s archrival Maruti Suzuki Hyundai also displayed its Loniq 5 EV However, it has not confirmed plans to launch the EV in India Meanwhile, Hyundai has pitched for import duty cut on electric vehicles It said any sort of cut would help car manufacturers provide much-needed volumes and reach some viable scale Earlier, Tesla also had called for duty cut on imported cars
ഇന്ത്യൻ ഹോട്ടൽ ചെയിൻ സർവീസ് OYOയിൽ നിക്ഷേപത്തിനൊരുങ്ങി Microsoft.നിക്ഷേപത്തിൽ OYO ഒമ്പത് ബില്യൺ ഡോളർ മൂല്യനിർണയം നേടുമെന്ന് റിപ്പോർട്ട്.മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഒയോയുമായി ചർച്ചകൾ നടത്തി വരുന്നു.ഒയോയുടെ IPO ക്കു മുന്നോടിയായി വരും ആഴ്ചകളിൽ കരാർ പ്രഖ്യാപിച്ചേക്കും.മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾ OYO ഉപയോഗിക്കുന്നത് കരാറിലുൾപ്പെട്ടേക്കാം.സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന് 46% ഓഹരിയുള്ള സ്റ്റാർട്ടപ്പാണ് OYO.കോവിഡ് കാലത്ത് മാസങ്ങളോളം അടച്ചിട്ട ഹോട്ടൽ ശൃംഖലയിൽ പിരിച്ചുവിടലും കൂടുതലായിരുന്നു.കൃത്യമായ സമയം പറയാതെയായിരുന്നു പബ്ലിക് ഓഫറിംഗ് OYO പ്രഖ്യാപിച്ചിരുന്നത്.ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരിൽ നിന്നും 4,920 കോടി രൂപ ടേംലോൺ ഫണ്ടിംഗ് OYO നേടിയിരുന്നു.2013ലാണ് റിതേഷ് അഗർവാൾ ബജറ്റ് ഹോട്ടൽ ശൃംഖലയായ OYO സ്ഥാപിച്ചത്.
Microsoft finalises strategic investment in OYO for an undisclosed amount It would value the hospitality company around $9 billion OYO is said to be looking at adding more marquee strategic investors ahead of its IPO Microsoft will initially buy a small stake in OYO But, it would include an option to raise ownership later Oyo might use the funding to support its technology part and grab more market share Now, Oyo is supported by SoftBank Vision Fund, Sequoia Capital, Lightspeed Ventures, Airbnb and Hero Enterprise
Looks like, Twitter is losing its sheen as a favoured communication tool of the Indian government The government departments and ministers are promoting Twitter’s desi alternative ‘Koo’ The recent high-profile example is India’s new IT Minister Ashwini Vaishnaw He opened a new Koo account upon taking over the office Soon, he announced a review of social media firms’ compliance with strict IT rules This information was not posted on his Twitter handle that has 258,000 followers Other ministers and members of the ruling BJP also share the same sentiment All these happen at a time when the US firm is…
49 രൂപ എൻട്രി ലെവൽ പ്രീപെയ്ഡ് റീചാർജ് നിർത്തിയതായി Bharti Airtelകമ്പനിയുടെ പ്രീപെയ്ഡ് പായ്ക്കുകൾ ഇനി 79 രൂപ സ്മാർട്ട് റീചാർജിൽ ആരംഭിക്കുംഡബിൾ ഡാറ്റയോടൊപ്പം നാലിരട്ടി കൂടുതൽ ഔട്ട്ഗോയിംഗ് മിനിട്ടുകളും പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നു79 രൂപയുടെ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയും 200 MB ഡാറ്റയും 64 രൂപയുടെ ടോക്ക് ടൈമുമാണ് ലഭിക്കുകഎൻട്രി ലെവൽ റീചാർജുകളിൽ ഉപഭോക്താക്കൾക്ക് അനുകൂലമായ മാറ്റമാണിതെന്ന് Bharti Airtelമികച്ച കണക്റ്റിവിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ ചെലുത്തുന്നുവെന്നും Airtelജൂലൈ 29 മുതൽ പ്രീ-പെയ്ഡ് റീചാർജ്ജുകളിലുളള മാറ്റം പ്രാബല്യത്തിൽ വന്നുഡാറ്റ ആവശ്യമില്ലാത്തവരും നമ്പർ ആക്ടീവ് ആകാൻ റീചാർജ് ചെയ്യുന്നവരുടെയും ഇഷ്ടപ്ലാനാണ് നിർത്തിയത്ഈ നീക്കം റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ എന്നിവയുടെ നിരക്കുകളും ഉയർത്താൻ പ്രേരണയാകാംഇന്ത്യയിലെ 95% ഉപഭോക്താക്കളും പ്രീപെയ്ഡ് ആണെന്നതിനാൽ ഈ തീരുമാനം വലിയ സ്വാധീനമുണ്ടാക്കുംഅവസാനമായി പ്രീപെയ്ഡ് താരിഫ് വർദ്ധിപ്പിച്ചത് 2019 ഡിസംബറിലാണ്എയർടെലും Vi യും കോർപ്പറേറ്റ് ഉപയോക്താക്കൾക്കുളള പോസ്റ്റ് പെയ്ഡ് പ്ലാനുകളും അപ്ഗ്രേഡ് ചെയ്തിരുന്നു
എന്താണ് കിറ്റെക്സിന്റെ പ്രശ്നം?സംരംഭകന് ഒരുപാട് അവസരങ്ങളുള്ള മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം ഒരു 50 വർഷം പുറകിലാണെന്ന് പറയേണ്ടി വരുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കേരളത്തിലെ വ്യവസായത്തിന്റെ ഏറ്റവും വലിയ ശാപം രാഷ്ട്രീയ- ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടു കെട്ടാണ്. നിക്ഷേപകർക്ക് ഒന്നും മിണ്ടാനാകാത്ത അവസ്ഥയാണെന്നും എല്ലാവർക്കും ഭയമാണെന്നും സാബു പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് കിറ്റെക്സ് കേരളം വിടാനുണ്ടായ കാരണങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്. താൻ ചർച്ചക്കായി തെലുങ്കാനയിലേക്ക് ഫ്ലൈറ്റിൽ കയറുമ്പോൾ മൂല്യം 20 ശതമാനം കൂടി എന്ന് പറയുമ്പോൾ മലയാളികൾ നമ്മുടെ നാടിനെ പറ്റി എന്താണ് ധരിച്ചിരിക്കുന്നതെന്ന് മനസ്സിലായില്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്താണ് വ്യവസായ സൗഹൃദമെന്ന് കാട്ടിത്തരുകയാണ് മലയാളികൾ ചെയ്തത്. വലിയ ആപത്തിലേക്കാണ് കേരളം പൊയ്ക്കോണ്ടിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ട് പോയാൽ 25 വർഷം കഴിയുമ്പോൾ കേരളത്തിൽ ഒരാൾക്ക് പോലും തൊഴിൽ കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി രൂപ നിക്ഷേപിക്കും.വിമാനങ്ങൾക്കായി Airbus, Boeing എന്നിവയുമായി ചർച്ചകളിൽജെറ്റ് എയർവേയ്‌സിന്റെ മുൻ സിഇഒ വിനയ് ദുബെ കമ്പനി ഡയറക്ടറാണ്.ജെറ്റ് എയർവേയ്‌സ്, ഗോ എയർ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും ടീമിൽവിമാനക്കമ്പനിക്ക് 15 ദിവസത്തിനുള്ളിൽ NOC ലഭിക്കുമെന്ന് പ്രതീക്ഷ.വ്യോമയാനമേഖല നേരിടുന്ന പ്രതിസന്ധി ജുൻജുൻവാലയെ പിന്തിരിപ്പിക്കുന്നില്ല.നിരവധി ഓഹരികളിലൂടെ പണം കൊയ്ത ജുൻജുൻവാല വ്യോമയാനവ്യവസായത്തിലും ശുഭപ്രതീക്ഷയിലാണ്.
ട്വിറ്ററുമായി തർക്കം തുടരവേ Koo ജനപ്രിയ പ്ലാറ്റ്ഫോമാക്കാൻ കേന്ദ്ര സർക്കാർപുതിയ IT മന്ത്രി അശ്വിനി വൈഷ്ണവും Koo വിൽ അക്കൗണ്ട് തുറന്നുസോഷ്യൽ മീഡിയ കമ്പനികൾ പുതിയ നിയമങ്ങൾ പാലിക്കുന്നതിനെ കുറിച്ച് മന്ത്രി അവലോകനം നൽകിഎന്നാൽ വിവരങ്ങൾ 2,58,000 വരുന്ന ട്വിറ്റർ ഫോളോവേഴ്‌സിന് പോസ്റ്റു ചെയ്തിട്ടില്ലട്വിറ്റർ ഉപയോഗിച്ചിരുന്ന പല കേന്ദ്രസർക്കാർ വകുപ്പുകളും Koo ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ യുഎസ് കമ്പനിക്കുമേൽ നിരീക്ഷണം തുടരുകയുമാണ്കർഷക പ്രതിഷേധത്തിൽ വ്യാജ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കാനുളള ഉത്തരവ് ട്വിറ്റർ പൂർണമായും പാലിച്ചില്ലട്വിറ്ററിന് പകരമായി ഒരു ബദൽ സൃഷ്ടിക്കുകയാണ് ആശയമെന്ന് സർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നുട്വിറ്ററിൽ നിന്ന് വ്യത്യസ്തമായി എട്ട് ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം Koo നൽകുന്നുണ്ട്16 മാസം പഴക്കമുള്ള പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ എണ്ണം 7 ദശലക്ഷമായി ഉയർന്നുഇന്ത്യയിൽ ഏകദേശം 17.5 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിനുളളത്സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി ഇപ്പോഴും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ട്വിറ്റർ പറയുന്നുകൂവിന്റെ പ്രാദേശിക ഭാഷാ വ്യാപനം ദീർഘകാല വളർച്ചക്ക് ഗുണമാകുമെന്ന് ടെക് വിദഗ്ധരും
